കണ്ണൂർ ജില്ലയിലെ, പഴയങ്ങാടിയിൽ, ഏകദേശം, രണ്ടു നാഴിക നീളമുള്ള ഈ തോടു് കൃത്രിമമായി വെട്ടി / കുഴിച്ചുണ്ടാക്കിയതാണ്. ഈ തോട്/ കനാൽ 1766 ൽ അറക്കൽ രാജവംശത്തിൽ പെട്ട, കണ്ണൂർ ബീബിയുടെ ഭർത്താവായ ആലി രാജ കോലത്തിരി രാജാധിപത്യത്തിന്റെ കാര്യങ്ങളിൽ, ഹൈദർ ആലിക്ക് (അന്നത്തെ സുൽത്താൻ) വേണ്ടി അറക്കൽ രാജവംശം മേൽനോട്ടം വഹിക്കുന്ന കാലത്ത് ,തളിപ്പറമ്പ്- വളപട്ടണം പുഴകൾ കടലിൽ ചേരുന്ന "മാപ്പിള ബേ", ഏഴിമല പുഴയുമായി, പഴയങ്ങാടിയിലൂടെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ്, ഈ തോട് / കനാൽ വെട്ടിയുണ്ടാക്കിയത്. എല്ലാ കാലത്തും ഇടതടവില്ലാതെ ജലമാർഗ വാർത്താവിനിമയവും വ്യാപാര ബന്ധവും നിലനിർത്തുന്നതിന്റെ ആവശ്യത്തിലേക്കായിരുന്നു സുൽത്താൻ കനാൽ വെട്ടിയുണ്ടാക്കിയതു്.
ആറു ഗോപുരങ്ങളും നടുവിലായി നിരീക്ഷണ ഗോപുരവുമുള്ള രൂപമായിരുന്നു കോട്ടക്ക്. ഗോപുരങ്ങൾ മുൻപേ നശിച്ചു കഴിഞ്ഞെങ്കിലും അതിന്റെ അടിത്തറകൾ മാത്രമായിരുന്നു ബാക്കിയായത്
മഴക്കാലത്താണ് മാടായിപ്പാറ കൂടുതൽ സുന്ദരി ആകുന്നത് പ്രത്യേകിച്ചും " കാക്കപൂക്കൾ " പൂക്കുന്ന നേരത്ത്.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്‍ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള്‍ ഏറെ ജനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കു സമീപം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴിയിൽ കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പെരുവണ്ണാമുഴി അണക്കെട്ട്
കേരളത്തിൽ ഏറ്റവും വിസ്തൃതമായ കടപ്പുറങ്ങളിലൊന്നാണിത്.. മുനക്കലിലെ സായാഹ്നം ഒരിക്കൽ അനുഭവിച്ചവർ മറക്കില്ല.
കണ്ണിനു കുളിർമ്മ പകരുന്ന കൊടഗിൻ്റെ പച്ചപ്പും, കണ്ണൂരിൻ്റെ സൗന്ദര്യവു, പൈതലിൻ്റെ മനോഹാരിതയും ഒരുമിച്ച് ഇവിടെ നിന്ന് കാണാം
കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്.