ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ ദൂരെയെങ്ങും പോകണ്ട മലപ്പുറം ജില്ലക്കാർക്ക്. പൊന്നാനിക്കടുത്ത് പടിഞ്ഞാറെക്കര ബീച്ചിൽ ഏതൊരു സന്ദർശകന്റെയും ഖൽബും ശരീരവും കാഴ്ചയും ആനന്ദത്താൽ നിറക്കുന്ന കാഴ്ചകൾ എമ്പാടുമുണ്ട്. പൊന്നാനിയിൽനിന്ന് നല്ലൊരു ബോട്ട് യാത്ര. അഴിമുഖം കടക്കുന്ന ഈ ബോട്ട് യാത്ര ഏറെ സുഖകരമാണ്. പുഴയുടെയും കടലിന്റെയും ചെറുബോട്ടുകളുടെയും കാഴ്ചകൾ ആസ്വദിച്ചുതന്നെ കാണണം. എന്തോരം ദേശാടനക്കിളികളാ നമ്മുടെ ചുറ്റും പറന്നുകളിക്കുന്നത്.നിറയെ യാത്രക്കാരുമായാണ് എപ്പോഴും ബോട്ടുകൾ അക്കരക്ക് പോകുന്നത്.
പടിഞ്ഞാറെക്കര ബീച്ച് ഏറെ മനോഹരമാണ്. കടൽക്കാഴ്ച തന്നെ മ്യഖ്യ ആകർഷണം. ജില്ലാ ടൂറിസം വകുപ്പ് ഒത്തിരി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ളതും ഇരിപ്പിടങ്ങളും എല്ലാമുണ്ട്.
ചെറുപാറക്കെട്ടുകള്‍ നിറഞ്ഞതാണ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരം. എന്നാല്‍, തികച്ചും ശാന്തമാണ് ബീച്ച്.
കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
ഇരിക്കൂർ ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്
ഇന്ന് ലോകത്തു നിലനില്കുന്നതിൽ ഏറ്റവും പ്രായമുള്ളതും വലുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ളതുമായ തേക്കുമരം ആണ് കന്നിമര. നിലകൊള്ളുന്നത് പറമ്പിക്കുളത്തെ റിസേർവ്ഡ് ഫോറെസ്റ്റിൽ ആണ്