ഓരോ മണിക്കൂറിലും ലോകത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി നാഷണൽ ജ്യോഗ്രഫിക് കേരളത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നതിൽ ഒന്നാണ് കാക്കത്തുരുത്തും കാക്കത്തുരുത്തിൽ നിന്നുമുള്ള അസ്തമയ കാഴ്ച്ചയും . ജെവ വൈവിധ്യം നിറഞ്ഞ പൊന്തൽക്കാടുകളും കണ്ടൽകാടുകളും സന്ധ്യ സമയത്ത് കുടണയുന്ന പക്ഷികളും കായലിന്റെ മനോഹാരിതയും മുഖ്യ ആകർഷണം. എങ്ങനെ കാക്കത്തുരുത്തണയാം
കൊച്ചിയിൽ നിന്നും ആലപ്പുഴ റോഡിൽ (ദേശിയ പാത 17 ) എരമല്ലുർ ഫെറിയിൽ എത്തുക അവിടെ നിന്ന് ചെറു വള്ളങ്ങളോ ചങ്ങാടങ്ങളോ ഉപയോഗിച്ച് കായൽ യാത്ര നടത്തി കാക്കത്തുരുത്ത് ചുറ്റാം . ദ്വീപിലെ കാഴ്ചകൾക്ക് കുടുതൽ മനോഹാരിത വൈകുന്നേരങ്ങളിലാണ്.
ആളുകള്‍ക്ക് നടന്ന്‍ പുഴ കടക്കാനുള്ള സൌകര്യം. വാഹന ഗതാഗതം സാധ്യമല്ല. ഇരു കരകളിലും നില്‍ക്കുന്ന കോണ്‍ക്രീറ്റ് തൂണുകളിലായി ലോഹ വടങ്ങള്‍ ഉറപ്പിച്ചിരിക്കുന്നു.
കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്‍,രാത്രിയാകുമ്ബോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള്‍ കാണാതാകും.പിന്നെ കേള്‍ക്കുന്നത് പക്ഷികളുടെ കൂടണയല്‍ ശബ്ദത്തിനൊപ്പം കേള്‍ക്കുന്ന പ്രകൃതിയുടെ താരാട്ട്
200ഇൽ അധികം പക്ഷി വർഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരിക്ഷകരുടെ പറുദീസാ എന്ന് വേണമെങ്കിൽ മുണ്ടേരിയെ വിശേഷിപിക്കാം
ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം.