അടൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മണ്ണടി. തിരുവിതാംകൂറിലെ പ്രധാന മന്ത്രിയായിരുന്ന വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയ ഇടമായാണ് മണ്ണടിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരു ചരിത്ര സ്മാരകം എന്ന നിലയിൽ ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്. ഇവിടെ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു. അടൂരിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് മണ്ണടിയുള്ളത്.
സന്ദർശിക്കുവാൻ പറ്റിയ സമയം വേനൽക്കാലത്തും തണുപ്പും കാലത്തും ഇവിടം സന്ദർശിക്കാം, മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. കനത്തമഴ യാത്ര പ്ലാനുകളെ തടികം മറിക്കുവാൻ സാധ്യതയുള്ളതിനാലാണിത്. 25 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍
ബല്‍ജിയം തറയോട് പതിച്ച മുറികള്‍, വലിയ തേക്കുമരങ്ങളില്‍ പണിതീര്‍ത്ത കൊട്ടാരക്കെട്ടുകള്‍, കരംപിരിവ് മുതല്‍ കരുതല്‍ധനം വരെ സൂക്ഷിച്ചിരുന്ന സ്ട്രോങ്റൂം, ഔഷധമരക്കട്ടില്‍, ഭരണാധികാരികള്‍ ഇരുന്ന് പ്രജകളുടെ പരാതിയും ന്യായവിചാരവും നടത്തിയിരുന്ന കല്ല് ഇരിപ്പിടം ഒക്കെ ഇപ്പോഴുമുണ്ട്.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി സഞ്ചരിച്ചാൽ ലൈറ്റ് ഹൗസിലെത്താം. 1862-ലാണ് ആദ്യത്തെ
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.